Tuesday, August 4, 2020

മൃദുലയും സണ്ണിയും അറിയാത്ത ദലിത് ക്രൈസ്തവൻ :പ്രവീൺ മാത്യു

     മൃദുലാദേവി മുതലിങ്ങോട്ട് ദളിത് എന്നെഴുതിയാൽ പിന്നെ പിടിവിട്ട് വികാരം വരുന്ന ദളിത് ഉപാസകരെയാരെയും കോട്ടയത്തെ ശവദാഹം നടത്താതെ ഒരു മനുഷ്യനെ അപമാനിച്ച കേസിൽ കണ്ടില്ല.

 സി.എം.എസ് കോളേജ് മാലിയിൽ കഴിയുന്ന ജോര്ജ്ജ് അച്ചായനാരായിരുന്നു എന്നറിയാൻ സണ്ണി.എം കപിക്കാടു മുതലിങ്ങോട്ട് മൃദുലാദേവി, ധന്യാ രാമന്‍ വരെയുള്ള ദളിത് ആക്ടിവിസ്റ്റുകൾക്ക് ഒരു ഫോൺ കോൾ പോലും വേണ്ട. കാരണം. കേരളത്തിലെ ദളിത് ക്രിസ്ത്യാനിത്വത്തിന്റെ തറവാട്ടു ഭൂമിയാണത്. അവിടുത്തെ പ്രധാന മനുഷ്യലൊരാളായിരുന്നു ജോർജ്ജ് അച്ചായൻ.
അദ്ദേഹത്തിന്റെ മൃതദേഹത്തിനാണ് ജന്മനാൽ കൊള്ളാത്ത ആളായ റ്റി.എൻ ഹരികുമാർ എന്ന സംഘി വിലപറഞ്ഞത്.

എന്നിട്ടൊരു ദളിത് ആക്റ്റിവിസ്റ്റും ഉണർന്നില്ല.

ഉണർന്നേനേ, എതിർത്തത് സി.ഐ.റ്റി.യു ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യയുടെ സ്വന്തം വീടിന്റെ അയലത്ത് മീൻ വില്‌ക്കുന്ന ആളായിരുന്നെങ്കിൽ. 

ദളിത് ഉദ്ധാരണം ക്ലാസ്സ് ലെവൽ
‍‍‍‍‍

എന്നാ, നുമ്മക്ക് 
കയ്തൊല പായ വിരിച്ചു നോക്കിയാലോ


No comments:

Post a Comment

സംവരണത്തിന്റെ സാമൂഹ്യപാഠം : രഞ്ജിത്ത് ചട്ടഞ്ചാൽ

  കാലങ്ങളായി തുടരുന്ന ജാതി - മത വിവേചനങ്ങളുടെ പ്രൊഫസർ രാജ് മദ്രാസ് ഐഐടി യുടെ പേര് അന്നേ മാറ്റിയെഴുതിയിരുന്നു - 'അയ്യർ അയ്യങ്കാർ ടെക്നോളജ...